Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

Job required, Jobs

തൊഴില്‍ ആവശ്യമുണ്ട്

നെറ്റ വര്‍ക് & സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ബി ടെക്, സിസിഎന്‍എ, എംസിഎസ്എ, ആര്‍എച്‌സിഎസ്എ, നാലുവര്‍ഷം പ്രവര്‍ത്തി പരിചയം. വിസയോട് കൂടി ജോലി ആവശ്യം.ajmalbinaziz@gmail.com

Job Vacancy, Jobs

ലേബര്‍

പ്രമുഖ കോണ്‍ട്രാക്ടിംഗ് കമ്പനിയിലേക്ക് 50 ലേബര്‍മാരെ ആവശ്യമുണ്ട്. 1400 റിയാല്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും. ബന്ധപ്പെടുക +966 5856053881

Job Vacancy, Jobs

ഡെലിവറി അസോസിയേറ്റ്

ശമ്പളം: 2450 റിയാല്‍ താമസ സൗകര്യം, ഇന്‍സന്റീവ്, ഇഖാമ, ഇന്‍ഷുറന്‍സ്, കാര്‍, മൊബൈല്‍ എന്നിവക്ക് പുറമെ മറ്റ് ആനുകൂല്യങ്ങളും. താല്‍പര്യമുളളവര്‍ +966 531915747 നമ്പരില്‍ ഫോണിലോ വാട്‌സ് ആപിലോ ബന്ധപ്പെടുക.

labour law

റിലീസ് നേടാന്‍ അര്‍ഹത ഉണ്ടോ?

നിലവില്‍ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് എട്ട് വര്‍ഷം മുമ്പ് സ്‌പോണ്‍സര്‍ഷിപ് മാറിയതാണ്. ഇപ്പോള്‍ മറ്റൊരു കമ്പനിയിലേക്ക് മാറുന്നതിന് റിലീസ് ചോദിച്ചു. എന്നാല്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കാനെ കഴിയൂ എന്ന് സ്‌പോണ്‍സര്‍ പറയുന്നു. എനിക്ക് തൊഴില്‍ നിയമ പ്രകാരം റിലീസിന് അര്‍ഹത ഉണ്ടോ? ഉത്തരം ആദ്യത്തെ സ്‌പോണ്‍സര്‍ക്ക് മാത്രമാണ് കരാര്‍ കാലാവധി കഴിയുമ്പോള്‍ ഫൈനല്‍ എക്‌സിറ്റില്‍ വിടാന്‍ നിയമം അനുശാസിക്കുന്നത്. തൊഴിലാളി ഗുരുതരമായ കരാര്‍ ലംഘനം നടത്തിയാലും കരാര്‍ കാലാവധിക്ക് മുമ്പ് ഫൈനല്‍ എക്‌സിറ്റില്‍ തൊഴിലാളിയെ മാതൃരാജ്യത്തേക്ക് അയക്കാന്‍

labour law

പാസ്സ്‌പോര്‍ട്ടില്‍ ഭാര്യയുടെ പേര് ചേര്‍ക്കാന്‍ എന്ത് ചെയ്യണം? ഭാര്യയുടെ പാസ്‌പോര്‍ട്ടില്‍ എന്റെ പേര് ചേര്‍ക്കേണ്ടതുണ്ടോ? മാരിയേജ് സര്‍ട്ടിഫിക്കേറ്റ് ഇന്ത്യയിലെ സൗദി എംബസി അറ്റസ്റ്റ് ചെയ്യാന്‍ എന്താണ് ചെയ്യേണ്ടത്?

പാസ്സ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാം ഉത്തരം: റിയാദിലെ ഇന്ത്യന്‍ എംബസി, ജിദ്ദയിലെ കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ പാസ്‌പോര്‍ട്ടില്‍ ഭാര്യയുടെ പേര് ചേര്‍ക്കാം. http://www.indianembassy.org.sa/consular/passport/miscellaneous-services എന്ന ലിങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.ഭാര്യ പാസ്‌പോര്‍ട്ട് എടുത്തിട്ടില്ലെങ്കില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പങ്കാളിയുടെ പേര് ചേര്‍ത്ത് നല്‍കിയാല്‍മതി. https://portal2.passportindia.gov.in/AppOnlineProject/welcomeLink എന്ന ലിങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. സൗദി എംബസി അറ്റസ്റ്റ് ചെയ്യേണ്ട എല്ലാ സര്‍ട്ടിഫിക്കേറ്റുകളും നോര്‍ക്ക റൂട്ട്‌സ് വഴി അറ്റസ്റ്റ് ചെയ്യാം. എംബസിയുടെ അറ്റസ്‌റ്റേഷന്‍ ഫീസിന് പുറമേ 500 രൂപ സര്‍വ്വീസ്

labour law

ലേബര്‍ പ്രൊഫഷന്‍ അക്കൗണ്ടന്റ് ആക്കാന്‍ കഴിയുമോ?

ബി കോം ബിരുദ ധാരിയും സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ ഡിപ്‌ളോമയും നേടിയിട്ടുളള ഞാന്‍ സ്‌പോണ്‍സറുടെ അനുമതിയോടെ റിയാദിലെ ഒരു ഐ ടി കമ്പനിയില്‍ ജോലി ചെയ്തുവരുകയായിരുന്നു. എന്റെ പ്രൊഫഷന്‍ വര്‍ക്ക് ഷോപ്പ് ലേബറാണ്. നിതാഖാത്ത് നടപ്പിലായതോടെ സ്‌പോണ്‍സര്‍ഷിപ്പ് ഐ ടി കമ്പനിയിലേക്ക് മാറി. ഇഖാമയില്‍ ഇപ്പോഴും വര്‍ക്ക് ഷോപ്പ് ലേബറാണ്. താഴെ പറയുന്ന സംശയങ്ങള്‍ക്ക് മറുപടി പ്രതീക്ഷിക്കുന്നു. (1) അക്കൗണ്ടന്റ് പ്രൊഫഷനിലേക്ക് മാറാന്‍ കഴിയില്ലെന്ന് കേള്‍ക്കുന്നു. എങ്കില്‍ സ്വദേശിവത്ക്കരണം ബാധകമാകാത്ത ഏത് പ്രൊഫഷനിലേക്ക് മാറുന്നതാണ്

labour law

സ്ഥാപനം കൈമാറുമ്പോള്‍ തൊഴിലാളികളെ വില്‍ക്കാന്‍ അവകാശമുണ്ടോ?

ഞാന്‍ റിയാദിലെ പ്രമുഖ ലിമൂസിന്‍ കമ്പനിയില്‍ ജോലി ചെയ്തു വരുകയാണ്. ആറു മാസത്തെ അവധിക്ക് നാട്ടില്‍ പോയി കഴിഞ്ഞ ആഴ്ചയാണ് മടങ്ങിയെത്തിയത്. ജോലിയില്‍ പ്രവേശിക്കുന്നതിന് ഓഫീസിലെത്തിയപ്പോഴാണ് കമ്പനി മറ്റൊരു ലിമൂസിന്‍ കമ്പനിക്ക് വിറ്റതായി അറിയുന്നത്. 250 ഡ്രൈവര്‍മാരുളള ഞങ്ങളുടെ കമ്പനി മികച്ച സേവന വേതന വ്യവസ്ഥയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ പുതിയ കമ്പനി ആനുകൂല്യങ്ങള്‍ പകുതിയിലേറെ വെട്ടിക്കുറച്ചു. പ്രതിദിനമുളള ലിമൂസിന്‍ വാടക വര്‍ദ്ധിപ്പിച്ചു. അതിനാല്‍ എനിക്ക് പുതിയ കമ്പനിയില്‍ തുടരാന്‍ താല്‍പര്യമില്ല. പുതിയ സ്‌പോണ്‍സറെ കണ്ടെത്തി വിസ ട്രാന്‍സ്‌ഫെര്‍

gulf

ഇസ്‌ലാഹി സെന്റര്‍ ‘സാന്ത്വനം’ സഹായ പദ്ധതി പ്രഖ്യാപിച്ചു

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ റിലീഫ് വിഭാഗം സാന്ത്വനം റിലീഫ് ആന്‍ഡ് ആന്റ് സ്‌കോളര്‍ഷിപ്പ് സഹായ പദ്ധതി പ്രഖ്യാപിച്ചു. ജീവകാരുണ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. സ്വദേശത്തും വിദേശത്തും ജീവകാരുണ്യ പദ്ധതികള്‍ നടക്കുന്നുണ്ടെങ്കിലും പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് സാന്ത്വനം പദ്ധതി. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പ്, നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായധനം, ഉത്തരേന്ത്യയിലേക്കുള്ള കമ്പിളിപ്പുതപ്പുകള്‍, സ്‌കൂള്‍ കിറ്റുകള്‍, വര്‍ഷത്തില്‍ ഒരു കുടുംബത്തിന് ഒരു വീട് എന്നിവയാണ് ഈ വര്‍ഷം ഉള്‍പ്പെടുത്തിയിട്ടുളളതെന്ന് പദ്ധതി വിശദീകരിച്ച സഅദുദ്ദീന്‍ സ്വലാഹി പറഞ്ഞു.

gulf

ചികിത്സാ പിഴവ്: ഡോക്ടര്‍മാര്‍ക്ക് യാത്രാ വിലക്ക്

റിയാദ്: ചികിത്സാ പിഴവിനെ തുടര്‍ന്ന് സൗദിയിലെ ബിശയിലുളള കിംഗ് അബ്ദുല്ല ആശുപത്രിയിലെ 25 ശതമാനം ഡോക്ടര്‍മാര്‍ യാത്രാ വിലക്ക് നേരിടുന്നതായി റിപ്പോര്‍ട്ട്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുളള ഡോക്ടര്‍മാര്‍ക്കാണ് രാജ്യത്തിന് പുറത്തു പോകാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. സര്‍ജറി, ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാര്‍ക്കാണ് യാത്രാ വിലക്കുളളത്. ചികിത്സക്കെത്തിയവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ചികിത്സയിലിരിക്കെ മരണം സംഭവിക്കുക, അവശത നേരിടുക തുടങ്ങിയ പരാതികളാണ് ഡോക്ടര്‍മാര്‍ക്കെതിരെ ഉന്നയിച്ചിട്ടുളളത്. ഇതിനെ തുടര്‍ന്ന് പരാതി പരിശോധിക്കുന്നതിന് ആരോഗ്യ വകുപ്പ്

gulf

യൂഎഫ്‌സിസൂപ്പര്‍കപ്പ്: ലാന്റേണ്‍എഫ്‌സിജേതാക്കള്‍

റിയാദ്: യുണൈറ്റഡ്എഫ്‌സിയും ഹാഫ്‌ലൈറ്റ്എഫ്‌സിയും സംയുക്തമായി നടത്തിയ മൂന്നാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ലാന്റേണ്‍ എഫ ്‌സി ജേതാക്കളായി. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ 16 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ബ്ലാസ്‌റ്റേഴ്‌സ്‌വാഴക്കാടിനെ ഏകപക്ഷീയമായ ഒരുഗോളിനാണ് മുട്ടുകുത്തിച്ചത്. മുബീന്‍ (ഫോക്കസ്ലൈന്‍എഫ്‌സി), മുബശ്ശിര്‍ (ലാന്റേണ്‍എഫ്.സി) എന്നിവര്‍ സെമിഫൈല്‍ മാന്‍ഓഫ്ദിമാച്ചായും അലിഅസ്‌കര്‍ (ലാന്റേണ്‍എഫ്.സി) ഫൈനലിലെ മാന്‍ഓഫ്ദിമാച്ചായും തെരഞ്ഞെടുത്തു. യൂ.എഫ്.സി സൂപ്പര്‍ കപ്പിലെ ഫെയര്‍ പ്ലേടീം ആയി ഫോക്കസ് ലൈന്‍ എഫ്‌സിതെരഞ്ഞെടുത്തു. എം.ടി.പി മുഹമ്മദ്കുഞ്ഞി, അഡ്വ. അനീര്‍ബാബു, ശിഹാബ് കൊട്ടുകാട്, ഉബൈദ്എടവണ്ണ, അബ്ദുല്ല വല്ലാഞ്ചിറ,

gulf

റിയാദ് കെ എം സി സി സ്‌കൂള്‍ ഫെസ്റ്റ് മെയ് 3ന്

റിയാദ്: കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ ഫെസ്റ്റ് സീസണ്‍2 മെയ് 3ന് അരങ്ങേറും. എക്‌സിറ്റ് 18ലെ നോഫ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 2 മുതലാണ് പരിപാടി. റിയാദിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ 1500 ലധികം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്ലേ മോഡലിംഗ്, ഡ്രോയിംഗ്, കളറിംഗ്, ഇംഗ്ലിഷ് പദ്യം ചൊല്ലല്‍, ഫാന്‍സിഡ്രസ്, കഥ പറയല്‍, പ്രസംഗ മത്സരം, കാര്‍ഡ് മേക്കിംഗ്, ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ് (എക്‌സിബിഷന്‍), ബ്രോഷര്‍ മേക്കിംഗ് (ഇ പോസ്റ്റര്‍

gulf

പുകയില ഉപഭോഗം കുറയുന്നു; അധിക നികുതി ഫലം ചെയ്തു

റിയാദ്: സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ 43 ശതമാനം കുറവ് രേഖപ്പെടുത്തിയതായി സൗദി കസ്റ്റംസ്. 2017 ല്‍ 313 കോടി റിയാലിന്റെ ഇറക്കുമതി നടന്നിരുന്നു. എന്നാല്‍ 2018 ല്‍ 178 കോടി റിയാലിന്റെ പുകയില ഉല്‍പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇറക്കുമതിയില്‍ 134 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തിയതായും കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ 50 കോടി റിയാലിന്റെ പുകയില ഉല്‍പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇത് 8,720 ടണ്‍ പുകയില ഉല്‍പന്നങ്ങളാണ്.

gulf

സൗദിയില്‍ എ ടി എം ഇടപാടുകള്‍ വര്‍ധിക്കുന്നു

റിയാദ്: സൗദിയിലെ ബാങ്ക് ഇടപാടുകാര്‍ രണ്ടു മാസത്തിനിടെ 7,390 കോടി റിയാല്‍ എ ടി എമ്മുകള്‍ വഴി പിന്‍വലിച്ചതായി സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി(സാമ)യുടെ റിപ്പോര്‍ട്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഇടപാടുകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സാമ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയലളവിനെ അപേക്ഷിച്ച് 10.1 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായും സാമ വ്യക്തമാക്കി. ബാങ്കുകളും എ.ടി.എമ്മുകളും വഴി രണ്ടു മാസത്തിനിടെ അക്കൗണ്ട് ഉടമകള്‍ 11,820 കോടി റിയാല്‍ പിന്‍വലിച്ചു. ഫെബ്രുവരി അവസാനത്തെ കണക്കുകള്‍ പ്രകാരം 37,380

Scroll to Top