Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

Saudi News

gulf

ക്രിയേറ്റീവ് ഫോറം പ്രീമരിറ്റല്‍ വര്‍ക്ക് ഷോപ്പ്

റിയാദ്: വൈവാഹിക ജീവിതത്തിലേക്ക് കാലൂന്നുന്ന യുവതീയുവാക്കള്‍ക്കായി റിയാദ് ക്രിയേറ്റിവ് ഫോറം പ്രീമരിറ്റല്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. ഡോ. ജൗഹര്‍ മുനവ്വിര്‍, അബ്ദുറഷീദ് കുട്ടമ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആറാമത് ഇന്‍സ്‌പെയര്‍ സംഗമത്തിന്റെ ഭാഗമായി പ്രസംഗ പരിശീലന ക്യാമ്പ്, വിവിധ മതവിഭാഗങ്ങളില്‍ പെടുന്ന സഹോദരങ്ങള്‍ക്കായി റിയാദ് നിച്ച് ഓഫ് ട്രൂത്ത് സംഘടിപ്പിച്ച സ്‌നേഹസംഗമം, ആര്‍. ഐ. സി. സി ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കായി ത്രിദിന ടീച്ചേഴ്‌സ് ട്രൈനിംഗ് ക്യാമ്പ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ടീനേജ് […]

gulf

ദമാം മാപ്‌സ് സമ്മര്‍ ഫെസ്റ്റ് സമാപിച്ചു

ദമാം: മാവൂര്‍ ഏരിയാ പ്രവാസി സംഘം (മാപ്‌സ്) ദമാം ചാപ്റ്റര്‍ സംഘടിപ്പിച്ച സമ്മര്‍ ഫെസ്റ്റ് സമാപിച്ചു. മാപ്‌സിന്റെ വനിതാ വിഭാഗം ഒരുക്കിയ ഭക്ഷ്യമേളയോടെയാണ് പരിപാടി ആരംഭിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ നാല് ടീമുകള്‍ അണിനിരന്ന ഫുട്‌ബോള്‍ മത്സരം നടന്നു. മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് കോബാര്‍ എഫ്‌സിയെ പരാജയപ്പെടുത്തി ദമാം എഫ്‌സി വിജയിച്ചു. മുഹമ്മദ് കുട്ടി മാവൂര്‍, ബഷീര്‍ ബാബു കൂളിമാട് എന്നിവര്‍ കളിക്കാരുമായി പരിചയപെട്ടു. നൗഷാദ് മൊട്ട സിറാജ് മാവൂര്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ദ്രിച്ചു. കുട്ടികളുടെ കലാ

gulf

പ്രവാസി പുനരധിവാസം കേന്ദ്രം നടപ്പിലാക്കണം: കേളി ഏരിയാ സമ്മേളനം.

റിയാദ്: തിരിച്ചു വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കണമെന്ന് കേളി കലാസാംസ്‌കാരിക വേദി റൗദ ഏരിയ ഏഴാമത് സമ്മേളനം ആവശ്യപ്പെട്ടു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കി പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസി ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണം . വിദേശരാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോവുന്നവര്‍ക്ക് സുരക്ഷിതമായി തൊഴില്‍ എടുത്ത് നാട്ടില്‍ തിരിച്ചെത്തുന്നതുവരെ നിയമപരമായ സുരക്ഷയും സംരക്ഷണവും ലഭിക്കുന്ന തരത്തില്‍ ശക്തമായ കുടിയേറ്റ നിയമം നടപ്പിലാക്കണമെന്നും

gulf

റൊട്ടിയില്‍ ഉപ്പ് കുറക്കണമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി

റിയാദ്: ബേക്കറി ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കാവുന്ന ഉപ്പിന്റെ അളവ് സംബന്ധിച്ച് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു. ലോകാരോഗ്യ സംഘടനയുടെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് പുതിയ നിര്‍ദേശം.നൂറു ഗ്രാം ബേക്കറി ഉല്‍പ്പന്നങ്ങളില്‍ പരമാവധി ഒരു ഗ്രാം ഉപ്പ് ചേര്‍ക്കാനാണ് അനുമതിയുളളത്. ഒരു ദിവസം മാത്രം കാലാവധിയുളള റൊട്ടികള്‍ക്കും ഇത് ബാധകമാണ്. രാജ്യത്തെ ഉല്‍പ്പാദകരും ഇറക്കുമതിക്കാരും പുതിയ മാര്‍ഗ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് സൗദി ഫുഡ് ആന്റ് ഗ്രഡ് അതോറിറ്റി ആവശ്യപ്പെട്ടു. ഉപ്പിന്റെ അമിത ഉപയോഗം ആരോഗ്യത്തിന്

Job required, Jobs

തൊഴില്‍ ആവശ്യമുണ്ട്

സൗദിയില്‍ ബഖാലയില്‍ ആറ് വര്‍ഷം പ്രവര്‍ത്തി പരിചയം. അറബി, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യം. വിസയോടുകൂടി ജോലി ആവശ്യമുണ്ട്. വാട്‌സആപ്: +91 9995024902

Job required, Jobs

തൊഴില്‍ ആവശ്യമുണ്ട്

നെറ്റ വര്‍ക് & സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ബി ടെക്, സിസിഎന്‍എ, എംസിഎസ്എ, ആര്‍എച്‌സിഎസ്എ, നാലുവര്‍ഷം പ്രവര്‍ത്തി പരിചയം. വിസയോട് കൂടി ജോലി ആവശ്യം.ajmalbinaziz@gmail.com

Job Vacancy, Jobs

ലേബര്‍

പ്രമുഖ കോണ്‍ട്രാക്ടിംഗ് കമ്പനിയിലേക്ക് 50 ലേബര്‍മാരെ ആവശ്യമുണ്ട്. 1400 റിയാല്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും. ബന്ധപ്പെടുക +966 5856053881

Job Vacancy, Jobs

ഡെലിവറി അസോസിയേറ്റ്

ശമ്പളം: 2450 റിയാല്‍ താമസ സൗകര്യം, ഇന്‍സന്റീവ്, ഇഖാമ, ഇന്‍ഷുറന്‍സ്, കാര്‍, മൊബൈല്‍ എന്നിവക്ക് പുറമെ മറ്റ് ആനുകൂല്യങ്ങളും. താല്‍പര്യമുളളവര്‍ +966 531915747 നമ്പരില്‍ ഫോണിലോ വാട്‌സ് ആപിലോ ബന്ധപ്പെടുക.

labour law

റിലീസ് നേടാന്‍ അര്‍ഹത ഉണ്ടോ?

നിലവില്‍ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് എട്ട് വര്‍ഷം മുമ്പ് സ്‌പോണ്‍സര്‍ഷിപ് മാറിയതാണ്. ഇപ്പോള്‍ മറ്റൊരു കമ്പനിയിലേക്ക് മാറുന്നതിന് റിലീസ് ചോദിച്ചു. എന്നാല്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കാനെ കഴിയൂ എന്ന് സ്‌പോണ്‍സര്‍ പറയുന്നു. എനിക്ക് തൊഴില്‍ നിയമ പ്രകാരം റിലീസിന് അര്‍ഹത ഉണ്ടോ? ഉത്തരം ആദ്യത്തെ സ്‌പോണ്‍സര്‍ക്ക് മാത്രമാണ് കരാര്‍ കാലാവധി കഴിയുമ്പോള്‍ ഫൈനല്‍ എക്‌സിറ്റില്‍ വിടാന്‍ നിയമം അനുശാസിക്കുന്നത്. തൊഴിലാളി ഗുരുതരമായ കരാര്‍ ലംഘനം നടത്തിയാലും കരാര്‍ കാലാവധിക്ക് മുമ്പ് ഫൈനല്‍ എക്‌സിറ്റില്‍ തൊഴിലാളിയെ മാതൃരാജ്യത്തേക്ക് അയക്കാന്‍

labour law

പാസ്സ്‌പോര്‍ട്ടില്‍ ഭാര്യയുടെ പേര് ചേര്‍ക്കാന്‍ എന്ത് ചെയ്യണം? ഭാര്യയുടെ പാസ്‌പോര്‍ട്ടില്‍ എന്റെ പേര് ചേര്‍ക്കേണ്ടതുണ്ടോ? മാരിയേജ് സര്‍ട്ടിഫിക്കേറ്റ് ഇന്ത്യയിലെ സൗദി എംബസി അറ്റസ്റ്റ് ചെയ്യാന്‍ എന്താണ് ചെയ്യേണ്ടത്?

പാസ്സ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാം ഉത്തരം: റിയാദിലെ ഇന്ത്യന്‍ എംബസി, ജിദ്ദയിലെ കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ പാസ്‌പോര്‍ട്ടില്‍ ഭാര്യയുടെ പേര് ചേര്‍ക്കാം. http://www.indianembassy.org.sa/consular/passport/miscellaneous-services എന്ന ലിങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.ഭാര്യ പാസ്‌പോര്‍ട്ട് എടുത്തിട്ടില്ലെങ്കില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പങ്കാളിയുടെ പേര് ചേര്‍ത്ത് നല്‍കിയാല്‍മതി. https://portal2.passportindia.gov.in/AppOnlineProject/welcomeLink എന്ന ലിങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. സൗദി എംബസി അറ്റസ്റ്റ് ചെയ്യേണ്ട എല്ലാ സര്‍ട്ടിഫിക്കേറ്റുകളും നോര്‍ക്ക റൂട്ട്‌സ് വഴി അറ്റസ്റ്റ് ചെയ്യാം. എംബസിയുടെ അറ്റസ്‌റ്റേഷന്‍ ഫീസിന് പുറമേ 500 രൂപ സര്‍വ്വീസ്

labour law

ലേബര്‍ പ്രൊഫഷന്‍ അക്കൗണ്ടന്റ് ആക്കാന്‍ കഴിയുമോ?

ബി കോം ബിരുദ ധാരിയും സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ ഡിപ്‌ളോമയും നേടിയിട്ടുളള ഞാന്‍ സ്‌പോണ്‍സറുടെ അനുമതിയോടെ റിയാദിലെ ഒരു ഐ ടി കമ്പനിയില്‍ ജോലി ചെയ്തുവരുകയായിരുന്നു. എന്റെ പ്രൊഫഷന്‍ വര്‍ക്ക് ഷോപ്പ് ലേബറാണ്. നിതാഖാത്ത് നടപ്പിലായതോടെ സ്‌പോണ്‍സര്‍ഷിപ്പ് ഐ ടി കമ്പനിയിലേക്ക് മാറി. ഇഖാമയില്‍ ഇപ്പോഴും വര്‍ക്ക് ഷോപ്പ് ലേബറാണ്. താഴെ പറയുന്ന സംശയങ്ങള്‍ക്ക് മറുപടി പ്രതീക്ഷിക്കുന്നു. (1) അക്കൗണ്ടന്റ് പ്രൊഫഷനിലേക്ക് മാറാന്‍ കഴിയില്ലെന്ന് കേള്‍ക്കുന്നു. എങ്കില്‍ സ്വദേശിവത്ക്കരണം ബാധകമാകാത്ത ഏത് പ്രൊഫഷനിലേക്ക് മാറുന്നതാണ്

labour law

സ്ഥാപനം കൈമാറുമ്പോള്‍ തൊഴിലാളികളെ വില്‍ക്കാന്‍ അവകാശമുണ്ടോ?

ഞാന്‍ റിയാദിലെ പ്രമുഖ ലിമൂസിന്‍ കമ്പനിയില്‍ ജോലി ചെയ്തു വരുകയാണ്. ആറു മാസത്തെ അവധിക്ക് നാട്ടില്‍ പോയി കഴിഞ്ഞ ആഴ്ചയാണ് മടങ്ങിയെത്തിയത്. ജോലിയില്‍ പ്രവേശിക്കുന്നതിന് ഓഫീസിലെത്തിയപ്പോഴാണ് കമ്പനി മറ്റൊരു ലിമൂസിന്‍ കമ്പനിക്ക് വിറ്റതായി അറിയുന്നത്. 250 ഡ്രൈവര്‍മാരുളള ഞങ്ങളുടെ കമ്പനി മികച്ച സേവന വേതന വ്യവസ്ഥയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ പുതിയ കമ്പനി ആനുകൂല്യങ്ങള്‍ പകുതിയിലേറെ വെട്ടിക്കുറച്ചു. പ്രതിദിനമുളള ലിമൂസിന്‍ വാടക വര്‍ദ്ധിപ്പിച്ചു. അതിനാല്‍ എനിക്ക് പുതിയ കമ്പനിയില്‍ തുടരാന്‍ താല്‍പര്യമില്ല. പുതിയ സ്‌പോണ്‍സറെ കണ്ടെത്തി വിസ ട്രാന്‍സ്‌ഫെര്‍

gulf

ഇസ്‌ലാഹി സെന്റര്‍ ‘സാന്ത്വനം’ സഹായ പദ്ധതി പ്രഖ്യാപിച്ചു

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ റിലീഫ് വിഭാഗം സാന്ത്വനം റിലീഫ് ആന്‍ഡ് ആന്റ് സ്‌കോളര്‍ഷിപ്പ് സഹായ പദ്ധതി പ്രഖ്യാപിച്ചു. ജീവകാരുണ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. സ്വദേശത്തും വിദേശത്തും ജീവകാരുണ്യ പദ്ധതികള്‍ നടക്കുന്നുണ്ടെങ്കിലും പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് സാന്ത്വനം പദ്ധതി. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പ്, നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായധനം, ഉത്തരേന്ത്യയിലേക്കുള്ള കമ്പിളിപ്പുതപ്പുകള്‍, സ്‌കൂള്‍ കിറ്റുകള്‍, വര്‍ഷത്തില്‍ ഒരു കുടുംബത്തിന് ഒരു വീട് എന്നിവയാണ് ഈ വര്‍ഷം ഉള്‍പ്പെടുത്തിയിട്ടുളളതെന്ന് പദ്ധതി വിശദീകരിച്ച സഅദുദ്ദീന്‍ സ്വലാഹി പറഞ്ഞു.

Scroll to Top